Latest News

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. തിരുവനന്തപുരം : അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിൻ്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല […]

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ Read More »

ആർക്കിടെക്ചർ സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

സി.ഇ.ടി പയ്യന്നൂരിലെ ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ട് ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ബി.ടെക് വിഭാഗത്തിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള ഒഴിവുള്ള സ്കോളർഷിപ്പ് സീറ്റുകളിലേക്കും അന്നേദിവസം സ്പോട്ട് അഡ്മിഷൻ നടത്തും. കമ്പ്യൂട്ടർ സയൻസ് – 3, ഡാറ്റാ സയൻസ് – 4, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് – 2, മെക്കാനിക്കൽ എൻജിനീയറിങ് – 2, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് – 3, സിവിൽ

ആർക്കിടെക്ചർ സ്കോളർഷിപ്പ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ Read More »

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍

കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും ദേഹത്തുനിന്നാണു സ്വര്‍ണം കണ്ടെടുത്തത്.

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പൊന്നാനി സ്വദേശിയായ പിതാവ് പിടിയില്‍ Read More »

ബോളിവുഡിനെ ഉലച്ച ദുരൂഹ മരണം: ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയൻ്റെ ദൂരുഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്‌ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതിയായി ചിത്രീകരിക്കരുതെന്നും കോടതി വ്യക്‌തമാക്കി. ദിഷ സാലിയൻ്റെ മരണത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബോളിവുഡിനെ ഉലച്ച ദുരൂഹ മരണം: ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി Read More »

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഗുരുതര കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സർക്കാർ പറയുന്നു. മധു വധക്കേസിൽ ഹൈക്കോടതി മെയ് മാസം ശിക്ഷ വിധിച്ചിരുന്നു. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചു.

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

ഒടുവിൽ ‘ശാപമോക്ഷം’! തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി 3 മുതൽ

കോട്ടയം തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണികൾ 3 മുതൽ ആരംഭിക്കും. 5നുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കും. മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജലവിഭവ വകുപ്പിന്റെ കീഴിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 1.4 കോടി രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ബിഎം ലെയർ പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനാണു തീരുമാനം. ഇതിനു ശേഷം പിന്നീട് പൂർണമായി ബിഎംബിസി ടാറിങ് പൂർത്തിയാക്കും. വലിയ കുഴികൾ അടച്ച് റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാണ് ആദ്യ ഘട്ടത്തിൽ

ഒടുവിൽ ‘ശാപമോക്ഷം’! തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി 3 മുതൽ Read More »

കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്:കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹൊസ്‌ദുർഗ്ഗ് ഡിവൈഎസ്‌പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കോട്ടച്ചേരി ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിനു മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിനിടയിൽ ഏതാനും പ്രവർത്തകർ ഡി വൈഎസ്‌പി ഓഫീസിന്റെ ഗേറ്റിലെത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലിക്കടവ് എം ഡി എം എ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം; ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു Read More »

അദ്വൈത് എവിടെ? കണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തിരച്ചിൽ

കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരൻ അദ്വൈദിനായി കണ്ണൂരിൽ തിരച്ചിൽ. ഇന്നലെ രാവിലെ വീട് വിട്ട് ഇറങ്ങിയ കുട്ടി കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയെന്ന് വ്യക്‌തമായി. തലശ്ശേരിയിൽ നിന്ന് 8.18ന് ട്രെയിൻ കയറി 8.55ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.എന്നാൽ കണ്ണൂരിൽ ഇറങ്ങിയ അദ്വൈത് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല എന്ന് പോലീസ് പറഞ്ഞു. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ബസ്റ്റ‌ാൻഡിൽ വച്ച് യൂണിഫോം മാറ്റി

അദ്വൈത് എവിടെ? കണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തിരച്ചിൽ Read More »

നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്, ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു. ഗോപൻ്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഹൈദരാബാദ് ലാബിൽ നിന്നും ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും. മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ സമാധി വിവാദമായിരുന്നു. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപൻ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവൻ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്. നെയ്യാറ്റിൻകര ഗോപൻ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന ഗോപൻ നടന്ന് പോയി

നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്, ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും Read More »

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വർധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടർ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്.. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,701 രൂപയായി ഉയർന്നു. ചെന്നൈയിൽ വില 2,916.50 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 2783.50 രൂപയും നൽകേണ്ടി വരും. ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ്

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വർധിച്ചത് 9.50 രൂപ Read More »

Scroll to Top