Blog

Your blog category

അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം.കഴിഞ്ഞ ദിവസമാണ് അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ […]

അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് Read More »

മനോജ് പള്ളിക്കരയെ ആദരിച്ചു.

സ്വിം ആന്റ് ഈറ്റ് ചെമ്മനാട് . മനോജ് പള്ളിക്കരയെ ആദരിച്ചു.ഗവൺമെന്റ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ നിന്നും നിരവധി കായിക താരങ്ങളെ ജില്ലാ സംസ്ഥാന . ദേശീയ തലത്തിൽ പങ്കെടുപ്പിച്ച വകയിൽ ആയിരുന്നു. ആദരം. മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹബീബ് റഹിമാനിൽ നിന്നും ഉപഹാരം മനോജ് പള്ളിക്കര ഏറ്റുവാങ്ങി.സ്വിം ആന്റ് ഈറ്റ് ഭാരവാഹികളായ അൻവർ ശംനാട്, മെഹറൂഫ് എം കെ റഷീദ് കൊവ്വൽ, എം എ സിദ്ധിഖ്, ഷാജഹാൻ ആലിച്ചേരി, ബദറുൽ മുനീർ.തദ്ബീർ

മനോജ് പള്ളിക്കരയെ ആദരിച്ചു. Read More »

100 അടി താഴ്ചയിലേക്ക് ലോറി വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു

മാനന്തവാടി പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്‌ചയിലേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നി

100 അടി താഴ്ചയിലേക്ക് ലോറി വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു Read More »

ജന്പോലീസ് സൗഹൃദത്തിന് അഭിമാനമുഖം ടി . തമ്പാൻ വൈക്കത്തിനെ ആദരിച്ചു

തൃക്കരിച്ചൂർ : ബഹു:മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അർഹനായ, ജനങ്ങളെ ഹൃദയത്തോട് ചേർത്ത് സേവിച്ച ടി.തമ്പാൻ വൈക്കത്തിനെ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആദരിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ പൗരാവലിയുടെ സാക്ഷ്യത്തിൽ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ്കുമാർ ചാലിൽ അദ്ധ്യക്ഷതവഹിച്ചു. 1958 ൽ പോലീസിൽ കയറിയ ഇദ്ദേഹം 27 വർഷത്തോളം ജനക്ഷേമ പോലീസിൻ്റെ മുഖമായി സേവനം അനുഷ്ഠിച്ചു. ബേക്കൽ ടൂറിസം പോലീസ്,

ജന്പോലീസ് സൗഹൃദത്തിന് അഭിമാനമുഖം ടി . തമ്പാൻ വൈക്കത്തിനെ ആദരിച്ചു Read More »

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ശക്തിപ്രാപിച്ച് ‘മൊൻന്ത’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പാണ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെയും കർണാടക തീരത്ത് 29 വരെയും മത്സ്യബന്ധനം പാടില്ല. കേരള, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ശക്തിപ്രാപിച്ച് ‘മൊൻന്ത’ Read More »

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം, കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്കെല്ലാം പരിക്കേറ്റു. 45 പേർ മോനിപ്പള്ളിയിലെ

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക് Read More »

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തലക്കടിച്ചു കൊന്ന് മൃതദേഹം റോഡിൽ കൊണ്ടിട്ട കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും

പയ്യന്നൂർ: ഭർത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ട കേസിൽ ഭാര്യക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്‌താവനയിൽ പറഞ്ഞു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാനായ ചാക്കോച്ചൻ 2013 ജൂലായ് അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആറിന് പുലർച്ചെയോടെയാണ്

പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തലക്കടിച്ചു കൊന്ന് മൃതദേഹം റോഡിൽ കൊണ്ടിട്ട കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും Read More »

BJP നേതാവ് ട്രെയിൻ തട്ടി മരിച്ചു

പയ്യന്നൂർ: ബി ജെ പി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57)ആണ് മരിച്ചത്.ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്. ശനിയാഴ്ച്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിനു സമീപത്ത് റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.ഭാര്യ:ശ്യാമള, മക്കൾ: ശ്വേത, കൃഷ്‌ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ടോൾ).സഹോദരങ്ങൾ: ബാലകൃഷ്‌ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).

BJP നേതാവ് ട്രെയിൻ തട്ടി മരിച്ചു Read More »

ജനശതാബ്ദിക്ക് എൻജിൻ തകരാർ, താറുമാറായി ട്രെയിൻ ഗതാഗതം; പരശുറാം ഒന്നര മണിക്കൂർ ‘ലേറ്റ്’

കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ‌്പ്രസിന് (12076) തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ച് എൻജിൻ തകരാർ നേരിട്ടു. തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും ഏതാനും ട്രെയിനുകൾ വൈകിയോടുകയാണ്. ഷൊർണൂരിൽനിന്ന് വേറെ എൻജിൻ എത്തിച്ചാണ് ജനശതാബ്ദ‌ി യാത്ര തുടർന്നത്. ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്‌സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്‌ദി 35 മിനിറ്റ് വൈകിയോടുകയാണ്.മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്‌സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടുന്നു.12617 മംഗള

ജനശതാബ്ദിക്ക് എൻജിൻ തകരാർ, താറുമാറായി ട്രെയിൻ ഗതാഗതം; പരശുറാം ഒന്നര മണിക്കൂർ ‘ലേറ്റ്’ Read More »

റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർവാങ്ങാൻ ടിവികെ

ചെന്നൈ: കരൂരിൽ വിജയ്‌യുടെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച പശ്ചാത്തലത്തിൽ പാർട്ടി പ്രചരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി.ബെംഗളൂരു അസ്ഥാനമായ കമ്പനിയിൽ നിന്ന് നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് എത്തൂ. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തെ ഹെലികോപ്റ്ററുകളിൽ പര്യാടനം നടത്തിയതു വിജയമായിരുന്നു. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള

റോഡ് ഷോ ഇനിയില്ല; വിജയ്‌യുടെ പ്രചാരണത്തിന് ഹെലികോപ്റ്റർവാങ്ങാൻ ടിവികെ Read More »

Scroll to Top