ഫ്രാൻസിസ് മാർപാപ്പ അതീവ ഗുരുതരാവസ്ഥായിൽ ആശുപത്രിയിൽ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില അല്പമൊന്നു മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് ഗുരുതരമായി തുടരുകയാ ചെയ്തത്. ലോകമെമ്പാടും ഉള്ള ലക്ഷകണക്കിന് വിശ്വാസികൾ തങ്ങളുടെ പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി മനമുരുകി പ്രാർത്ഥിക്കുകയാണ്.
ഈ ഒരു വേളയിൽ പുതിയ പരിശുദ്ധരെ നിയമിക്കാൻ ഉള്ള കർദിനാൾമാരുടെ യോഗം വിളിക്കാനും തീരുമാനിച്ചതായി വിവരം ലഭിക്കുന്നു.