. അഞ്ചംഗ സംഘം പോയ വള്ളം മുങ്ങി ഒരാൾ മരിച്ചു. രണ്ടു പേരെ കാണാതായി. ഇതിനു പിന്നാലെ വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോയ ഏഴു വള്ളങ്ങൾ മടങ്ങിയെത്താത്തതാണ് തീരത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി പോയി ഇന്നു പുലർച്ചെ എത്തേണ്ടിയിരുന്ന വള്ളങ്ങളിൽ 27 പേരാണുള്ളത്. വള്ളത്തിലുള്ളവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കടലിൽ വച്ച് അതിശക്തമായ കാറ്റ് അടിച്ചിരുന്നുവെന്ന് തിരിച്ചെത്തിയ വള്ളങ്ങളിൽ ഉള്ളവർ പറഞ്ഞു. തീരസംരക്ഷണ സേന തിരച്ചിൽ
കാറ്റും മഴയും: കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന ഇഷ്ടിക തലയിൽ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം വിനോദസഞ്ചാര പ്രവർത്തന നിരോധനം: ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ